ജനാലയുടെ അരികിലിരുന്ന ചെറുപ്പക്കാരന്‍ അപ്പോഴും ചില്ലു പാളികള്‍ നീക്കിയില്ല. മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയപ്പോള്‍ ചെറുപ്പക്കാരന്‍ വീണ്ടും സന്തോഷവാനായി. അയാള്‍ പുറത്തേക്ക് കൈനീട്ടി. കൈക്കുമ്പിളില്‍ വെള്ളമെടുത്തു. അയാള്‍ പറഞ്ഞു " അച്ഛാ....... മഴക്കെന്തൊരു ഭംഗ്യാ......
കൂടുതല്‍ വായിക്കൂ...