പ്രതിവര്‍ഷം 20,000 കുട്ടികളെങ്കിലും സ്കൂളില്‍നിന്നു വിട്ടുപോകുന്നുണ്ട്. ഇതില്‍ 60 ശതമാനത്തിനുമേല്‍ പെണ്‍കുട്ടികളാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒരു വര്‍ഷം ചെലവിടാന്‍ ഉദ്ദേശിക്കുന്നത് ഏഴു കോടിയോളം രൂപയാണ്.
കൂടുതല്‍ വായിക്കൂ...